ദില്ലി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ ഇന്നുമുതൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുക.രാഷ്ട്രപതിയുടെ റഫറന്‍സ് നിലനില്‍ക്കില്ലെന്ന തമിഴ്നാടിന്റെയും കേരളത്തിന്റെയും നിലപാടുകളിലാണ് ആദ്യം വാദം കേള്‍ക്കുക. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെയും റഫറന്‍സിനെ എതിര്‍ക്കുന്നവരെയും വാദം കേള്‍ക്കും. ബില്ലുകളില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സംബന്ധിച്ച് 14 ചോദ്യങ്ങളടങ്ങിയ റഫറന്‍സാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയത്.
Related Posts
പിഎസിഎൽ പ്രോപ്പർട്ടി ജപ്തി സംബന്ധിച്ച 106 എതിർപ്പുകൾ തീരുമാനിക്കാൻ സെബി റിക്കവറി ഓഫീസർമാർക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി
- law-point
- March 2, 2026
- 0
പിഎസിഎൽ ലിമിറ്റഡുമായി ബന്ധപ്പെട്ട സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനെ ചോദ്യം ചെയ്യുന്ന 106 അപേക്ഷകൾ സെബി […]
‘ഉദ്യോഗസ്ഥരുടെ കാലുകൾ വലിച്ചിഴച്ചതിനാൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ തകർന്നു’:സുപ്രീം കോടതി
- law-point
- March 10, 2026
- 0
രാജസ്ഥാനിലെ ജോജാരി നദിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ , ജോജാരി-ബന്ദി-ലുനി […]
അരുണാചൽ മുഖ്യമന്ത്രിക്ക് തിരിച്ചടി; ബന്ധുക്കളുടെ കമ്പനികൾക്ക് കരാർ നൽകിയതിൽ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്
- law-point
- April 6, 2026
- 0
ന്യൂഡൽഹി: അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് സുപ്രീം കോടതിയിൽ നിന്നും കനത്ത […]
